കുറവുകളെ വര്‍ണാഭമാക്കുന്ന ചാതുരി


നിലം തൊടാതെ അലയേണ്ടി വരുമ്പോഴും നിലയില്ലാക്കയത്തില്‍ നീന്തേണ്ടിവരുമ്പോഴും ഹൃദയത്തിനകത്ത് ഉദിച്ചുയരേണ്ട വെളിച്ചത്തിന്റെ പേരാണ് ദൈവം. വെളിച്ചം കയറിയ മനസ്സിന് ദൈവം വഴികാട്ടിയാണ്.

രുട്ടത്ത് നടന്നുകൊണ്ടിരിക്കെ ഒരാള്‍ വീണുപോകുന്നതാണ് കഥ. വീഴ്ചയ്ക്കിടെ ഒരു മരക്കൊമ്പിലാണ് പിടിത്തം കിട്ടിയത്. താഴെ അഗാധമായ കൊക്കയാണെന്നും ഈ കൊമ്പ് വിട്ടാല്‍ താന്‍ മരിച്ചുപോകുമെന്നും അയാള്‍ കരുതി. നേരം വെളുക്കുന്നതുവരെ മരണഭയത്തോടെ ആ കൊമ്പില്‍ തൂങ്ങിനിന്നു.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ