സംഘടനയ്ക്കു തെളിവു തേടിയവരുടെ നൂറു വര്‍ഷങ്ങള്‍; കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയും വിഘടിത നീക്കങ്ങളും


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുമ്പോള്‍, നൂറാണ്ടിലെത്തിയ നാള്‍വഴികളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കുന്നു.

കേരളീയ സമൂഹത്തില്‍ ഇസ്‌ലാം മതത്തിന് വേരോട്ടം ഉണ്ടായതിന്റെ ചരിത്രം ചികയുമ്പോള്‍ സ്മരിക്കപ്പെടുന്ന ദേശമാണ് കൊടുങ്ങല്ലൂര്‍. ഈ പ്രദേശവാസികളില്‍ അന്ന് മഹാ ഭൂരിപക്ഷവും ഹിന്ദു മതക്കാരായിരുന്നു. ഹിന്ദു സമൂഹത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഉച്ചനീചത്വം കൊടികുത്തി വാണിരുന്ന കാലമായിരുന്നു അത്. സവര്‍ണരും അവര്‍ണരും തമ്മിലുള്ള കടുത്ത വിവേചനത്തിന്റെ ആഴം ഈ വരികള്‍ സൂചിപ്പിക്കുന്നുണ്ട്:


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.