അല്ലാഹുവിന്റെ സഹായികളാവുക


സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയുടെ ജനതയെപ്പോലെ പ്രവാചകനെ ക്ലേശിപ്പിക്കുന്നവരാകരുത്. അവരെപോലെ തെളിവുകളെ നിരാകരിക്കുന്നവരുമാകരുത്.

يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ