റബ്ബിനോട് ദുആ ചെയ്യാന്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്നും ഏതൊരു അടിമയ്ക്കും നേരിട്ട് പ്രാര്‍ഥിക്കാമെന്നും റമദാന്‍ പഠിപ്പിക്കുന്നു.
ഇസ്ലാമിന്റെ മൗലിക കര്‍മകാര്യങ്ങളില്‍ പെട്ട റമദാന്‍ മാസത്തിലെ വ്രതവും ഏകദൈവാരാധനയും വലിയ ബന്ധമുണ്ട്. അഞ്ച് സ്തംഭങ്ങളില്‍ പ്രഥമമായത് രണ്ട് സത്യസാക്ഷ്യ വചനങ്ങളാണ്.
