മഖാമുകളിലൂടെ സ്ഥാപിക്കപ്പെടുന്ന ഇടയാള സങ്കല്‍പം


പാരമ്പര്യത്തിന്റെ വക്താക്കളായി രംഗത്തുവന്നവര്‍ പ്രമാണബോധ്യമില്ലാത്ത മുസ്‌ലിം സാധാരണക്കാരെ വഴിതെറ്റിക്കുന്ന പ്രചാരവേലകള്‍ നടത്തുകയാണ്.

ല്ലാഹുവിലേക്ക് അടുക്കാനായി അവനു വലിയ്യുകളെ നിശ്ചയിച്ച് അവരോട് പ്രാര്‍ഥിക്കുന്നതും അവരോട് നേര്‍ച്ച-വഴിപാടുകള്‍ നടത്തുന്നതും അവനില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യേണ്ട കാര്യങ്ങളെ ഇടയാളന്മാര്‍ക്കായി സമര്‍പ്പിക്കുന്നത് എത്ര വലിയ അപരാധമാണ്!


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.