ഇഖാമത്ത് ബാങ്കിനെ പോലെ പരിഗണിക്കപ്പെടേണ്ടതാണോ?


ഇഖാമത്ത് കേള്‍ക്കുമ്പോഴും കേട്ടു കഴിഞ്ഞും ശ്രോതാക്കള്‍ ബാങ്കില്‍ കല്പിക്കപ്പെട്ടത് പോലെ ചൊല്ലേണ്ടത് സുന്നത്തുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ രണ്ടു പക്ഷമാണ്.

ചോദ്യം: ഇഖാമത്ത് വിളിച്ചു കഴിഞ്ഞാല്‍ അത് കേട്ടവര്‍ വല്ലതും ചൊല്ലേണ്ടതുണ്ടോ?